250 ഏക്കര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ ഒരുങ്ങുന്നു.
മരട് ഫ്ലാറ്റ് പൊളിക്കൽ,യാക്കോബായ ഓർത്തഡോക്സ് തർക്കം തുടങ്ങിയ കേരളത്തില കേസുകളിൽ അരുൺ മിശ്രയാണ് വിധി പറഞ്ഞത്.
നിയമം ലംഘനം ഇല്ലാതാക്കാൻ ചെയ്യേണ്ടിവന്നു, കെട്ടിടാവശിഷ്ടങ്ങള്‍ ഉടന്‍ നീക്കണം.
എഴുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങള്‍ക്കുളളില്‍ നീക്കം ചെയ്യേണ്ടത്. 45 ദിവത്തിനുള്ളില്‍ അവശിഷ്ട്ങ്ങള്‍ പൂര്‍ണമായും നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
കൃത്യം 11.1-ന് മൂന്നാം സൈറൺ. വെറും നിമിഷങ്ങളുടെ ഇടവേളക്കിടെ ഒന്ന് മൂന്ന് ആറ് പന്ത്രണ്ട് എന്ന രീതിയിൽ സ്ഫോടനം.
രാജ്യമാകെ ഉറ്റുനോക്കുന്ന മരട് ഫ്ലാറ്റ് പൊളിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. നിരവധി കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകി ഗിന്നസ് ബുക്കിൽ ഇടം നേടിയ ശരത് ബി സർവാതെയാണ് മരട് ഫ്ലാറ്റ് പൊളിക്കലിന് മേൽനോട്ടം വഹിക്കുന്നത് .
Original reporting. Fearless journalism. Delivered to you.